പ്രധിഷേധത്തിന്റെ ശക്തി കുറയുകയാണോ എന്ന ചോദ്യത്തിന് ഇത് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധമാണെന്ന് വ്യക്തമായതിനാല്‍ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ എണ്ണം കുറയ്ക്കുന്നത് പുതിയ സ്ട്രാറ്റജിയുടെ ഭാഗമാണെന്നും പ്രക്ഷോഭത്തെ രാജ്യവ്യാപകമാക്കുമെന്നും കര്‍ഷസംഘനകള്‍ വ്യക്തമാക്കി.